പുള്ളി കുപ്പായവും പുത്തൻ സ്റ്റേറ്റുമേത്തി പുതുവിദ്യാലയ മുറ്റത്ത് പറിച്ചു നട്ട ജീവിതത്തിൽ
വർണ്ണ നിറത്തിലുള്ള തോരണങ്ങളും പിച്ചവെച്ചു നടക്കുന്ന സുഹൃത്തുകളുമായിരുന്നു ആദ്യ കാഴ്ച്ച
മധുര മുറും നാരങ്ങ മിഠായി നാവിൻ തുമ്പിൽ പകർന്നു നൽകി രമണി ടീച്ചർ നടന്നു നിങ്ങുന്നു കലാലയ വഴികളിൽ
മൈതാനത്ത് പന്തു തട്ടുന്ന കുട്ടുകാരനെ ചുരൽ വടിയിൽ ബാലൻസ് ചെയ്ത് വിയർപ്പിൻ കണങ്ങൾ ഒരു തുണി ശീലയിൽ തുടച്ച് നടന്നു വരുന്നു മണികണ്ടൻ മാഷും
മുന്നാം തരത്തിൽ മുന്നു മണിക്ക് ബിസ്കാറ്റും ചായയും തന്ന ഷിനോജ്മാഷും
നാലാം തരത്തിൽ നാലിന്റെ ഗുണിതം മാറിയത്തിന് വീശിയ ചുരൽ പാടും ഇന്നും മായതെ നിൽക്കുന്നു പ്രിയ ഗുരു നാഥികെ
ആറാം തരത്തിൽ അറു മണിയേടടുത്ത സമയം സയൻസ് ലാബിൽ നിന്നും ചെറു മെഴുകുതിരിയുമായി വന്ന ഗുരു എൻ നേത്രത്തിൽ മായതെ നിൽക്കുന്നു
കാലം കടലസിൽ പതിഞ്ഞപ്പോൾ ദിനം വാതിലുകൾ പതുക്കെ അടഞ്ഞു
ഒർമയുടെ സുദിനം തുറന്നു
ഞാൻ ചിതറിയ ചിന്തകൾ ചേർത്തു നോക്കി
എൻ സ്മുതിയുടെ കാർപ്പനിക പുന്തോപ്പിൽ സമയം
കുതിച്ചു പായുന്നു മണികണ്ടൻ മാഷും ബീന ടീച്ചറും
ആപ്പിസ് വഴിയിൽ എന്നെ കാത്ത് നിമിഷങ്ങൾ മധുര നീട്ടുന്ന ഓർമ്മകൾ തോളിൽ ബാഗുമായി
വഴിയിൽ നിൽകുന്നു ഇന്ദിര ടിച്ചാർ എന്നെ വിളിച്ച് അരുളി
"ഇതു നിനക്ക് കാത്തുവെച്ച മിഠായി ഇതിലന്റ് സ്നേഹമുറും "
ഓർമ്മയുടെ ഒരു പാട് പാടവു കളിറങ്ങി ഞാൻ കലാലയ വഴികളിലുടെ നടന്നു നിങ്ങുന്നു
ഇന്നും
No comments:
Post a Comment